പാതിമാത്രമറിയുവോരെത്തി നാം,
പാതിവെട്ടമുള്ളോരീ ധരിത്രിയിൽ.
പാതിയിൽത്തന്നെയുള്ള പതിരിന്റെ
...
"ധർമ്മത്തിൻ രഥവുമാ-
യെത്തി ഞാൻ, സ്വർഗ്ഗം നിൽപ്പൂ
ധർമ്മസൂര്യനാമങ്ങേ-
ക്കാണുവാൻ ക്ഷമാപൂർവം."
...
അവൻ ഒരു കൊച്ചുബാലനായിരുന്നു.
അകക്കണ്ണുകൾക്ക് കാഴ്ചയും
ഉൾക്കാതുകൾക്ക് കേൾവിയുമുള്ളവൻ.
...
മഴ കലമ്പിടാതുള്ള നിശീഥിനി,
മൊഴിയിലകളുതിരാത്ത ശാഖികൾ,
നിഭൃതവായുവാം മഞ്ജുമലർവനി,
നിറനിലാനോട്ടമെത്താ നികുഞ്ജകം,
...